2016, മാർച്ച് 9, ബുധനാഴ്‌ച

നാടൻ പാട്ടിനെ  ജനഹൃദയങ്ങളിൽ എത്തിച്ച  ബഹുമുഖ പ്രതിഭ കലാഭവൻ മണിയ്ക്ക് എന്റെ പ്രണാമം

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച



കഥ
മീനാക്ഷിയുടെ ഫെയ്സ് ബുക് .
     സാധാരണക്കാരായ ഗ്രാമവാസികൾ  മാത്രം താമസിയ്ക്കുന്ന ഒരു കൊച്ചുഗ്രാമം
മലകളും, പൂക്കളും, പുഴയും, അരുവിയും' പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും കൂലി തൊഴിലാളികളും
കൃഷിക്കാരുമാണ് കുടുംബ പ്രാരാബ്ദം
ആയിരിക്കാം മീനാക്ഷിയുടെ അച്ഛനെ
എങ്ങനെയോ പ്രവാസിയാക്കി . അതു കൊണ്ട് അവളുടെ അമ്മയാണ് കുടുംബം
നോക്കി നടത്തുന്നത് മകൾ മീനാക്ഷി അവൾ പട്ടണത്തിലെ  കോളേജിൽ പഠിയ്ക്കുന്നു. പഠിപ്പിലും, കലയിലും,
എല്ലാം ബഹുമിടുക്കിയാണ് കൂട്ടുകാരുടെ
സ്നേഹപാത്രം എല്ലാ ദിവസവും അവളുടെ
ജീവിതത്തിൽ സംഭവിയ്ക്കുന്ന ഓരോ
കാര്യവും സ്നേഹസമ്പന്നയായ അമ്മയോട് പങ്കു വയ്ക്കുമായിരുന്നു കോളേജ് പഠന
കാലം അവൾക്ക് കൂട്ടുകാരുടെ എണ്ണം കൂടി, കൂടി വന്നു സുഹൃത്തുക്കൾ കൊണ്ടുവരുന്ന വിലപിടിപ്പുള്ള മൊബൈലും, വിരൽതുമ്പിൽ ലോകത്തെ
കൊണ്ടു നടക്കാവുന്ന ഇന്റെർനെറ്റും അവ
ളും ആശിച്ചു. പഠിപ്പിന്റെ ഭാഗമായി ഇതൊ
ക്കെ വേണമെന്ന് അവൾഅച്ഛനെ ധരിപ്പിച്ചു
പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടുകൾ
ക്കിടയിലും ഒരു നല്ല ഫോൺ വാങ്ങി അച്ഛ
ൻ അവളുടെ ആവശ്യം നിറവേറ്റി. അന്നു
മുതൽ അവൾക്കുമുണ്ടായി സ്വന്തമായി
ഫെയ്സ് ബുക്കും, വാട്ട്സ്പ്പും, വൈബറും,
ചാറ്റിങ്ങുമെല്ലാം?
അവൾ തന്റെ ഫെയ്സ് ബുക് ഐ.ഡി
            ഇങ്ങനെ കുറിച്ചിട്ടു.
       മീനാക്ഷി
       കോളേജ് സ്റ്റുഡന്റ്
       ജനനം - 15/03/98
       ഹോബി - വായന, സംഗീതം, നൃത്തം
മണിക്കൂറുകൾക്കകം പ്രഫണ്ട് റിക്വസ്സ്റ്റു കളുടെ പ്രവാഹം. അവളുടെ വിരലുകൾ
ഫെയ്സ് ബുക്കിന്റെ ഓരോ പേജും
തിരഞ്ഞുകൊണ്ടിരിന്നു പിന്നെ ലൈക്കും,
മറുപടിയും, കമൻസും, അവൾ ഏതോ
മാസ്മരികലോകത്തെത്തിയപോലെ
കൂടെ പഠിച്ചവരും. ഇപ്പോൾ പഠിച്ചു കൊ
ണ്ടിരിയ്ക്കുന്നവരും, നാട്ടുകാർ, ബന്ധു
ക്കൾ എവിടെയൊക്കയോ കണ്ടു മറന്ന
മുഖങ്ങൾ, ദിവസങ്ങൾക്കുള്ളിൽ അവളു
ടെ ഫെയ്സ് ബുക്ക് പേജ് നിറഞ്ഞു. അവൾ
അമ്മയേയും, അമ്മൂമ്മയേയും അയൽ
പക്കത്തുള്ള ചേച്ചിമാരേയും ഒക്കെ എന്റെ
ഫെയ്സ് ബുക് സുഹൃത്തുക്കൾ 1000 കവിഞ്ഞു എന്ന് വീമ്പിളക്കി പലപ്പോഴും
അവരെയും കൗതുക പ്പെടുത്താറുണ്ടാ
യിരുന്നു എന്നാൽ വിവര സാങ്കേതിക
വിദ്യയുടെ വളർച്ചക്ക് മുമ്പിൽ ലോകം
പകച്ചു നിൽക്കുമ്പോൾ ഈ അക്ഷരങ്ങൾ
കൊണ്ടുള്ള സ്നഹപ്രകടനം ആ പഴഞ്ചൻ
തലമുറയ്ക്ക് ഇതിനെപ്പറ്റി യാതൊരു അറി
വും ഉണ്ടായിരുന്നില്ല.
അവൾക്ക് ഫെയ്സ് ബുക് ഒരു ഹരമായി
മാറി. പലരുടേയും മെസേജുകൾ കവൾക്ക്
ചുംബനത്തിന്റെ സുഖമുള്ളതായിരുന്നു.
സ്നേഹത്തിന്റെ തേൻ മഴ പൊഴിയ്ക്കുന്ന
മെസേജുകൾ അവൾ കൊതിയോടെ
വായിച്ചു കൊണ്ടിരിന്നു ഏതോ സ്വപ്ന
ലോകത്തിലെ രാജകുമാരിയേപ്പാലെ
മനസ്സിൽ പലതും  നെയ്തെടുത്തു
അങ്ങനെയിരിക്കെ ഏതോ ഒരു സുഹൃ
ത്ത് മീനാക്ഷിയുടെ ഹൃദയം കീഴടക്കി
അവൾ പുതിയ വഴിയിൽക്കൂടി സഞ്ച
രിച്ചുകൊണ്ടിരിന്നു. ഒരു പരിചയവും
ഇല്ലാത്ത ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത
വ്യക്തിയുമായി മീനാക്ഷി ദിവസത്തിന്റെ
കൂടുതൽ സമയവും ചിലവഴിച്ചു അച്ഛന്റെ
ഫോൺ കോളുകൾ എടുക്കുവാൻ അവൾ
ക്ക് സമയം ഇല്ലാതായി .അമ്മയോട് സംസാ
രിയ്ക്കുമ്പോൾ പോലും അവളുടെ കൈ
വിരലുകൾ .മൊബൈലിൽ പരതികൊണ്ടി
രിക്കും. മകൾക്ക് അമ്മയോട് സംസാരി
യ്ക്കുവാൻ സമയമില്ല എന്നുള്ള പരാതി
പോലും അവൾക്ക് ഒരു ശല്യമായിതോന്നി.
      അങ്ങനെയിരിക്കെ നിന്നെ നേരിൽ
കാണാൻ എന്റെ മനസ്സ് കൊതിയ്ക്കുന്നു
എന്ന സുഹൃത്തിന്റെ മെസേജ് അവൾ
മൗനസമ്മതം അറിയിച്ചു .തമ്മിൽ കാണു
മ്പോൾ എങ്ങനെ തുടങ്ങണം എന്തു പറ
യണം. എന്നുള്ള ഒരു പാട് ഭാവനാസങ്കല്പ
പ ങ്ങൾ അവളുടെ മനസ്സിൽ മന്ത്രിച്ചു
കൊണ്ടിരിന്നു ഒരു ദിവസം അവർ തമ്മി
ൽ കണ്ടുമുട്ടി . എന്നാൽ വിധിയുടെ
ക്രൂരതയ്ക്ക് മുമ്പിൽ കാത്തുസൂക്ഷി
ച്ചതെല്ലാം ഒരു നിഷം കൊണ്ടവൾക്ക്
നഷ്ടമായി ആ നിമിഷം എന്റെ അമ്മയും
അച്ഛനും കൂടെയുണ്ടാരുന്നെങ്കിൽ എന്ന
വൾ ആശിച്ചുപോയി. സത്യസന്ധമായ
സ്നേഹത്തിനും, കാഴ്ചക്കും, ചിന്തകൾക്കുമപ്പുറം . പതിയിരുന്ന അപ
കടത്തെ  കാണാതെപോയതിലുള്ള
സങ്കടം സഹിയ്ക്കാനാവാതെ കരഞ്ഞു
കലങ്ങിയ കണ്ണുകളും, വിളറിയ മുഖവു
മായി .അവൾ വീടിന്റെ പടികടന്ന് മുറി
യുടെ വാതിലടച്ചു. ആരോടും ഒന്നും
പറയാതെ മീനാക്ഷി ഈ ലോകത്തോടു
യാത്ര പറഞ്ഞു.
എങ്കിലും അവൾ തന്റെ ഫെയ്സ് ബുക്
പേജിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു .വെറും
ഭംഗിവാക്കുകൾ ജീവിതത്തിൽ ശവപ്പറ
മ്പുകൾ സൃഷ്ടിക്കപ്പെടും . ഞാൻ ഏറ്റവും
കൂടുതൽ സ്നേഹിക്കപ്പെടേണ്ടതും, വിശ്വസിക്കേണ്ടതും , എന്റെ അമ്മയേയും,
അച്ഛനേയും ആയിരുന്നു. മാപ്പ്, മാപ്പ് .....?
ഈ വരികളാൽ മീനാക്ഷി തന്റെ
ഫെയ്സ് ബുക് പേജ്  എന്നന്നേ
ക്കുമായി മടക്കി !
                              തോമസ് ജോൺ
                               എരുമേലി
---------- Forwarded message ----------
From: "Thomas John" <thomaserumely@gmail.com>
Date: 25 Apr 2016 10:15 am
Subject: കഥ
To: "THOMAS JOHN KOTTAYAM ERUMELY" <mail@appooppanthaadi.com>
Show quoted text
---------- Forwarded message ----------
From: "Mail Delivery Subsystem" <mailer-daemon@googlemail.com>
Date: 25 Apr 2016 10:18 am
Subject: Delivery Status Notification (Failure)
To: <thomaserumely@gmail.com>
Cc:
Delivery to the following recipient failed permanently:
     mail@koottam.com
Technical details of permanent failure:
Google tried to deliver your message, but it was rejected by the server for the recipient domainkoottam.com by smtp.secureserver.net. [68.178.213.203].
The error that the other server returned was:
550 5.1.1 <mail@koottam.com> Recipient not found.  <http://x.co/irbounce>
----- Original message -----
DKIM-Signature: v=1; a=rsa-sha256; c=relaxed/relaxed;
        d=gmail.com; s=20120113;
        h=mime-version:in-reply-to:references:date:message-id:subject:from:to;
        bh=AtolNvm+WXmOE/B1VM6w/2fOZFsdoFr6p61ADwFuWxk=;
        b=v95AZ5xpTqremhBMKbtBcIe7SuhLcFGQHv7udm/GM4pSJpJkHcR/gR8vDe1C9buqfT
         oedP4EWpBUdlqAsbl8muM9TaKAjzGrcQgPRCdcMXhnA+UTXP7acfTJmrx5H6DPIh3K9O
         UtbxkbFH/q0Dqy8vEHZydIa/TCtr6M7FYISvcwLDJStb/cAEN0JGRqSgJvTAvK+JSaYd
         ycZP0++uReuWZ2E3wajGVxiPk+5c7bAPjBa5qqE9dZs/mIx+R+JOy3Q3m3cqr91y+ri9
         CQyfn85uVtkIDZRpkfh4nkImjQ+HGGwzdElLrqxcO1CLuPeV7/1dFVI2yni42981vzl2
         /Zvw==
X-Google-DKIM-Signature: v=1; a=rsa-sha256; c=relaxed/relaxed;
        d=1e100.net; s=20130820;
        h=x-gm-message-state:mime-version:in-reply-to:references:date
         :message-id:subject:from:to;
        bh=AtolNvm+WXmOE/B1VM6w/2fOZFsdoFr6p61ADwFuWxk=;
        b=mwQU33xipyldK5k07QZ7xqJ+/D1eCC9Nu6UIgZ4BQafwdHVG3iRCjvTOuFkQawtB33
         wWSyWJFAIG9KLiwmJbVMffkb0D+crbtFab76x74DvG0eSvcva3tynIcpIoqFmqchKCwK
         sEVrUb/jJ2VmsNa/q5AoBGuMJeAj6SFmPLQPHhud2OHSMkFe3KD8uIU73YgqMyK3L9qT
         hSl7p0/0ep7XNR7Nyr1s+Z1Dtu7XkrDU06pjXQ8u1AN1L9K45mlqjvlerJN1RsIBnADt
         X6deH8mf7Lc3IyBt0CnZYRGUklfF8UPjfko2ah10lSkhUJoPxxaUNrbb7Ji13ieA6hNV
         f6Kw==
X-Gm-Message-State: AOPr4FX5syZwtZkvGIb9y7VYRUt8nv/tAH/0kb4NiW17OHWeDxA2/FvuRBkaHflxGvDq/9/7M0DfSYIOzwAAtw==
MIME-Version: 1.0
X-Received: by 10.37.24.69 with SMTP id 66mr19012422yby.187.1461568710132;
Mon, 25 Apr 2016 00:18:30 -0700 (PDT)
Received: by 10.37.115.77 with HTTP; Mon, 25 Apr 2016 00:18:30 -0700 (PDT)
Received: by 10.37.115.77 with HTTP; Mon, 25 Apr 2016 00:18:30 -0700 (PDT)
In-Reply-To: <CAJOWNfOQRWwU5scYeqaU0+u8-cuc9NMFWRd84n2BUqt9SPvSYQ@mail.gmail.com>
References: <CAJOWNfOKba9zX+3sRtrr78Jm3YO2Cjkbv3OLk8BBiw_Ld7Rk-w@mail.gmail.com>
        <CAJOWNfOQRWwU5scYeqaU0+u8-cuc9NMFWRd84n2BUqt9SPvSYQ@mail.gmail.com>
Date: Mon, 25 Apr 2016 10:18:30 +0300
Message-ID: <CAJOWNfPYxCR5e+W1KsTgPAYJPt_2VNTUntiDt+3K-84PwGrT2Q@mail.gmail.com>
Subject: =?UTF-8?B?RndkOiDgtJXgtKU=?=
From: Thomas John <thomaserumely@gmail.com>
To: "THOMAS JOHN , KOTTAYAM, ERUMELY" <mail@koottam.com>
Content-Type: multipart/mixed; boundary=001a113fc6b2c91320053149fb1c
---------- Forwarded message ----------
From: "Thomas John" <thomaserumely@gmail.com>
Date: 25 Apr 2016 10:15 am
Subject: കഥ
To: "THOMAS JOHN KOTTAYAM ERUMELY" <mail@appooppanthaadi.com>
Cc:
കഥ
മീനാക്ഷിയുടെ ഫെയ്സ് ബുക് .
     സാധാരണക്കാരായ ഗ്രാമവാസികൾ  മാത്രം താമസിയ്ക്കുന്ന ഒരു കൊച്ചുഗ്രാമം
മലകളും, പൂക്കളും, പുഴയും, അരുവിയും' പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ
ഭൂരിപക്ഷം പേരും കൂലി തൊഴിലാളികളും
കൃഷിക്കാരുമാണ് കുടുംബ പ്രാരാബ്ദം
ആയിരിക്കാം മീനാക്ഷിയുടെ അച്ഛനെ
എങ്ങനെയോ പ്രവാസിയാക്കി . അതു കൊണ്ട് അവളുടെ അമ്മയാണ് കുടുംബം
നോക്കി നടത്തുന്നത് മകൾ മീനാക്ഷി അവൾ പട്ടണത്തിലെ  കോളേജിൽ പഠിയ്ക്കുന്നു.
പഠിപ്പിലും, കലയിലും,
എല്ലാം ബഹുമിടുക്കിയാണ് കൂട്ടുകാരുടെ
സ്നേഹപാത്രം എല്ലാ ദിവസവും അവളുടെ
ജീവിതത്തിൽ സംഭവിയ്ക്കുന്ന ഓരോ
കാര്യവും സ്നേഹസമ്പന്നയായ അമ്മയോട് പങ്കു വയ്ക്കുമായിരുന്നു കോളേജ് പഠന
കാലം അവൾക്ക് കൂട്ടുകാരുടെ എണ്ണം കൂടി, കൂടി വന്നു സുഹൃത്തുക്കൾ കൊണ്ടുവരുന്ന
----- Message truncated -----
---------- Forwarded message ----------
From: "Thomas John" <thomaserumely@gmail.com>
Date: 25 Apr 2016 10:15 am
Subject: കഥ
To: "THOMAS JOHN KOTTAYAM ERUMELY" <mail@appooppanthaadi.com>
Cc:
കഥ
മീനാക്ഷിയുടെ ഫെയ്സ് ബുക് .
     സാധാരണക്കാരായ ഗ്രാമവാസികൾ  മാത്രം താമസിയ്ക്കുന്ന ഒരു കൊച്ചുഗ്രാമം
മലകളും, പൂക്കളും, പുഴയും, അരുവിയും' പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും കൂലി തൊഴിലാളികളും
കൃഷിക്കാരുമാണ് കുടുംബ പ്രാരാബ്ദം
ആയിരിക്കാം മീനാക്ഷിയുടെ അച്ഛനെ
എങ്ങനെയോ പ്രവാസിയാക്കി . അതു കൊണ്ട് അവളുടെ അമ്മയാണ് കുടുംബം
നോക്കി നടത്തുന്നത് മകൾ മീനാക്ഷി അവൾ പട്ടണത്തിലെ  കോളേജിൽ പഠിയ്ക്കുന്നു. പഠിപ്പിലും, കലയിലും,
എല്ലാം ബഹുമിടുക്കിയാണ് കൂട്ടുകാരുടെ
സ്നേഹപാത്രം എല്ലാ ദിവസവും അവളുടെ
ജീവിതത്തിൽ സംഭവിയ്ക്കുന്ന ഓരോ
കാര്യവും സ്നേഹസമ്പന്നയായ അമ്മയോട് പങ്കു വയ്ക്കുമായിരുന്നു കോളേജ് പഠന
കാലം അവൾക്ക് കൂട്ടുകാരുടെ എണ്ണം കൂടി, കൂടി വന്നു സുഹൃത്തുക്കൾ കൊണ്ടുവരുന്ന വിലപിടിപ്പുള്ള മൊബൈലും, വിരൽതുമ്പിൽ ലോകത്തെ
കൊണ്ടു നടക്കാവുന്ന ഇന്റെർനെറ്റും അവ
ളും ആശിച്ചു. പഠിപ്പിന്റെ ഭാഗമായി ഇതൊ
ക്കെ വേണമെന്ന് അവൾഅച്ഛനെ ധരിപ്പിച്ചു
പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടുകൾ
ക്കിടയിലും ഒരു നല്ല ഫോൺ വാങ്ങി അച്ഛ
ൻ അവളുടെ ആവശ്യം നിറവേറ്റി. അന്നു
മുതൽ അവൾക്കുമുണ്ടായി സ്വന്തമായി
ഫെയ്സ് ബുക്കും, വാട്ട്സ്പ്പും, വൈബറും,
ചാറ്റിങ്ങുമെല്ലാം?
അവൾ തന്റെ ഫെയ്സ് ബുക് ഐ.ഡി
            ഇങ്ങനെ കുറിച്ചിട്ടു.
       മീനാക്ഷി
       കോളേജ് സ്റ്റുഡന്റ്
       ജനനം - 15/03/98
       ഹോബി - വായന, സംഗീതം, നൃത്തം
മണിക്കൂറുകൾക്കകം പ്രഫണ്ട് റിക്വസ്സ്റ്റു കളുടെ പ്രവാഹം. അവളുടെ വിരലുകൾ
ഫെയ്സ് ബുക്കിന്റെ ഓരോ പേജും
തിരഞ്ഞുകൊണ്ടിരിന്നു പിന്നെ ലൈക്കും,
മറുപടിയും, കമൻസും, അവൾ ഏതോ
മാസ്മരികലോകത്തെത്തിയപോലെ
കൂടെ പഠിച്ചവരും. ഇപ്പോൾ പഠിച്ചു കൊ
ണ്ടിരിയ്ക്കുന്നവരും, നാട്ടുകാർ, ബന്ധു
ക്കൾ എവിടെയൊക്കയോ കണ്ടു മറന്ന
മുഖങ്ങൾ, ദിവസങ്ങൾക്കുള്ളിൽ അവളു
ടെ ഫെയ്സ് ബുക്ക് പേജ് നിറഞ്ഞു. അവൾ
അമ്മയേയും, അമ്മൂമ്മയേയും അയൽ
പക്കത്തുള്ള ചേച്ചിമാരേയും ഒക്കെ എന്റെ
ഫെയ്സ് ബുക് സുഹൃത്തുക്കൾ 1000 കവിഞ്ഞു എന്ന് വീമ്പിളക്കി പലപ്പോഴും
അവരെയും കൗതുക പ്പെടുത്താറുണ്ടാ
യിരുന്നു എന്നാൽ വിവര സാങ്കേതിക
വിദ്യയുടെ വളർച്ചക്ക് മുമ്പിൽ ലോകം
പകച്ചു നിൽക്കുമ്പോൾ ഈ അക്ഷരങ്ങൾ
കൊണ്ടുള്ള സ്നഹപ്രകടനം ആ പഴഞ്ചൻ
തലമുറയ്ക്ക് ഇതിനെപ്പറ്റി യാതൊരു അറി
വും ഉണ്ടായിരുന്നില്ല.
അവൾക്ക് ഫെയ്സ് ബുക് ഒരു ഹരമായി
മാറി. പലരുടേയും മെസേജുകൾ കവൾക്ക്
ചുംബനത്തിന്റെ സുഖമുള്ളതായിരുന്നു.
സ്നേഹത്തിന്റെ തേൻ മഴ പൊഴിയ്ക്കുന്ന
മെസേജുകൾ അവൾ കൊതിയോടെ
വായിച്ചു കൊണ്ടിരിന്നു ഏതോ സ്വപ്ന
ലോകത്തിലെ രാജകുമാരിയേപ്പാലെ
മനസ്സിൽ പലതും  നെയ്തെടുത്തു
അങ്ങനെയിരിക്കെ ഏതോ ഒരു സുഹൃ
ത്ത് മീനാക്ഷിയുടെ ഹൃദയം കീഴടക്കി
അവൾ പുതിയ വഴിയിൽക്കൂടി സഞ്ച
രിച്ചുകൊണ്ടിരിന്നു. ഒരു പരിചയവും
ഇല്ലാത്ത ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത
വ്യക്തിയുമായി മീനാക്ഷി ദിവസത്തിന്റെ
കൂടുതൽ സമയവും ചിലവഴിച്ചു അച്ഛന്റെ
ഫോൺ കോളുകൾ എടുക്കുവാൻ അവൾ
ക്ക് സമയം ഇല്ലാതായി .അമ്മയോട് സംസാ
രിയ്ക്കുമ്പോൾ പോലും അവളുടെ കൈ
വിരലുകൾ .മൊബൈലിൽ പരതികൊണ്ടി
രിക്കും. മകൾക്ക് അമ്മയോട് സംസാരി
യ്ക്കുവാൻ സമയമില്ല എന്നുള്ള പരാതി
പോലും അവൾക്ക് ഒരു ശല്യമായിതോന്നി.
      അങ്ങനെയിരിക്കെ നിന്നെ നേരിൽ
കാണാൻ എന്റെ മനസ്സ് കൊതിയ്ക്കുന്നു
എന്ന സുഹൃത്തിന്റെ മെസേജ് അവൾ
മൗനസമ്മതം അറിയിച്ചു .തമ്മിൽ കാണു
മ്പോൾ എങ്ങനെ തുടങ്ങണം എന്തു പറ
യണം. എന്നുള്ള ഒരു പാട് ഭാവനാസങ്കല്പ
പ ങ്ങൾ അവളുടെ മനസ്സിൽ മന്ത്രിച്ചു
കൊണ്ടിരിന്നു ഒരു ദിവസം അവർ തമ്മി
ൽ കണ്ടുമുട്ടി . എന്നാൽ വിധിയുടെ
ക്രൂരതയ്ക്ക് മുമ്പിൽ കാത്തുസൂക്ഷി
ച്ചതെല്ലാം ഒരു നിഷം കൊണ്ടവൾക്ക്
നഷ്ടമായി ആ നിമിഷം എന്റെ അമ്മയും
അച്ഛനും കൂടെയുണ്ടാരുന്നെങ്കിൽ എന്ന
വൾ ആശിച്ചുപോയി. സത്യസന്ധമായ
സ്നേഹത്തിനും, കാഴ്ചക്കും, ചിന്തകൾക്കുമപ്പുറം . പതിയിരുന്ന അപ
കടത്തെ  കാണാതെപോയതിലുള്ള
സങ്കടം സഹിയ്ക്കാനാവാതെ കരഞ്ഞു
കലങ്ങിയ കണ്ണുകളും, വിളറിയ മുഖവു
മായി .അവൾ വീടിന്റെ പടികടന്ന് മുറി
യുടെ വാതിലടച്ചു. ആരോടും ഒന്നും
പറയാതെ മീനാക്ഷി ഈ ലോകത്തോടു
യാത്ര പറഞ്ഞു.
എങ്കിലും അവൾ തന്റെ ഫെയ്സ് ബുക്
പേജിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു .വെറും
ഭംഗിവാക്കുകൾ ജീവിതത്തിൽ ശവപ്പറ
മ്പുകൾ സൃഷ്ടിക്കപ്പെടും . ഞാൻ ഏറ്റവും
കൂടുതൽ സ്നേഹിക്കപ്പെടേണ്ടതും, വിശ്വസിക്കേണ്ടതും , എന്റെ അമ്മയേയും,
അച്ഛനേയും ആയിരുന്നു. മാപ്പ്, മാപ്പ് .....?
ഈ വരികളാൽ മീനാക്ഷി തന്റെ
ഫെയ്സ് ബുക് പേജ്  എന്നന്നേ
ക്കുമായി മടക്കി !
                              തോമസ് ജോൺ
                               എരുമേലി

----- Message truncated -----
@Gmail.com